പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...

2011, ഏപ്രിൽ 13, ബുധനാഴ്‌ച

തല്ലു ചെണ്ട്ടക്കും കാശു മാരാര്‍ക്കും.



തല്ലു ചെണ്ട്ടക്കും കാശു മാരാര്‍ക്കും. അങ്ങനെ എന്താണ്ട് ചൊല്ല് ഇല്ലേ ?

അതുപോലെയാണ് നമ്മുടെ ചില കൂട്ടായമ്മകലില്‍ പ്രവര്ര്ത്തിചാല്‍ പ്രതെകിചു സെക്രെട്ടര്യി(ദിവാന്‍) പൊസ്റ്റ് ചെയ്താല്‍ തോന്നുക.

എന്ത് നല്ല കാര്യത്തിനും ക്രെഡിറ്റ്‌ രാജാവിന്‌. എന്തു ചീത്ത കാര്യത്തിനും പഴി ദിവാന്.

നായര്‍ (ചുമ്മാതെ കുറ്റ@ പരത്തുന്ന മനുഷര്‍) വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടില്ല;
ആയതുകേട്ടുകലമ്പിച്ചെന്നങ്ങായുധമുടനേ കാട്ടിലെറിഞ്ഞു.
ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികള്‍ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു.
ഉരുളികള്‍ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റില്‍ മറിച്ചു;
ചിരവയെടുത്തഥ തീയിലെരിച്ചു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു;
അതുകൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടി നടന്നു. എന്ന് നമ്പ്യാര്‍ പറഞ്ഞിട്ടുണ്ട്:-