പ്രവാസത്തിനിടയില്‍ മനസ്സില്‍ ഉടക്കിയ ചില ശിഥില ചിന്തകള്‍ ഇവിടെ കോറി ഇടുകയാണ് കൂടെ പല സ്ഥലങ്ങളില്‍ നിന്നും സംഘടിപ്പിച്ച (?!!!) ചിലതം. ഇവിടെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള എളിയ ശ്രമം നടത്തുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം. നിങ്ങളുടെ ഉള്ളു തുറന്ന അഭിപ്രായങ്ങള്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു...

2009, ഡിസംബർ 19, ശനിയാഴ്‌ച

Christmas Message 2009


മഞ്ഞിന്‍ തൂവെളള നിറം പോലെ വിശുദ്ധിയാര്‍ന്ന ഒരു ക്രിസ്തുമസ് സുദിനം കൂടി വരവായി.
കണ്ണിനു കുളിര്‍മ്മയേകുന്ന നക്ഷത്രവിളക്കുകളുടെ പൊന്‍പ്രഭയില്‍ വഴിത്താരകള്‍ മുങ്ങി നില്‍ക്കവെ....
കരോള്‍ ഗാനങ്ങളുടെ ഈരടികള്‍ ശ്രവിക്കവെ....
മനസിനു സന്തോഷം പ്രദാനം ചെയ്യുന്ന സുഖകരമായ ഒരനുഭൂതിയില്‍ നമ്മള്‍ക്കു അലിഞ്ഞു ചേരാം.
ഉണ്ണീശോയുടെ പ്രകാശം സ്പുരിക്കുന്ന പുഞ്ചിരി
ലോകത്തിനു സന്തോഷവും ശാന്തിയും സമാധാനവും ഏകട്ടെ
എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്
ഒരായിരം ക്രിസ്തുമസ് പുതുവത്സരാശംസകള്‍ നേരുന്നു.
സ്നേഹത്തോടെ,

2009, ഡിസംബർ 13, ഞായറാഴ്‌ച

The Message: Ephesians 3:21

Glory to God in the Messiah, in Jesus!Glory down all the generations!Glory through all millennia! Oh, yes!”
Father in heaven,thank You for new beginnings!Thank You for the proven promisesof Your Word.I believe everything in Your Word.I agree that Your promisesare Yes and Amen in Christ Jesus.Give me faith today to lay holdof Your promises for me!I want to receive from Youexceedingly, abundantly, beyondwhat I can ask or even imagine.Free me! Deliver me! Release me!Bring us into allthat You have promised!And we will praise youwith great joy and freedomby the power of the Holy Spirit!AMEN!!

2009, ഡിസംബർ 6, ഞായറാഴ്‌ച

2009, നവംബർ 30, തിങ്കളാഴ്‌ച

2009, നവംബർ 16, തിങ്കളാഴ്‌ച

എന്റെ ആറാം ക്ലാസ്സിലെ star singer

സ്കൂൾ ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾപോലും എക്കാലവും നമ്മുടെ മനസ്സിന്റെ കോണിൽ മായാതെ മങ്ങാതെ നിലകൊള്ളുന്നുവെന്നത്‌ ആ കാലഘട്ടത്തിലൂടെ വിണ്ടും സഞ്ചരിക്കാനും പഴയ ക്ലാസ്‌ റുമുകളിൽ കയറിയിറങ്ങാനും, സ്കൂൾ കിണറ്റിൻ കരയിൽ വെള്ളം കോരിയെടുക്കാനുള്ള ഊഴം കാത്ത്‌ നിൽക്കാനും, നിന്ന നിൽപ്പിൽ ആകാശം തൊട്ട്‌ താഴെയെത്തിയ പ്രതീതിയുളവാക്കിയ ക്ലാസ്ടീച്ചറുടെ സ്നേഹപൂർണ്ണമായ തലോടലിന്റെ (ചൂരൽകഷായം) ഓർമ്മയിൽ ഓടിയെത്തി ഞെട്ടാനുമൊക്കെ അവസരമുണ്ടാക്കിത്തരുന്നു. .ഇപ്പോൾ നമ്മൾ ഉള്ളത്‌ റാന്നി സൈന്റ്റ്‌ തോമസ്‌ ചെട്ടിമുക്ക് അപ്പർ പ്രൈമറി സ്കൂളിലാണ്. ( മനസ്സിലായല്ലോ, എന്റെ വിവേകത്തിന്റെയും വിവരത്തിന്റെയുമൊക്കെ അടി-ത്തറ ഈ വിദ്യാലയമാം ഉദ്യാനത്തിലായിരുന്നു വെന്ന സത്യം .പ്രത്യേകിച്ചും ഹെഡ്മിസ്ട്രസ്സ്‌ Mariyaama ടീച്ചറുടെ ഓഫീസിലാണ്‌ മിക്ക അടി-ത്തറയും പാകിയിരുന്നത്‌. അത്‌ പിന്നെ പറയാം ) പിന്നിട്‌ വളർന്ന് വലുതായപ്പോൾ ഞാൻ ഡീസന്റായി മാറിയതിലും ആ അടി-ത്തറകൾ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌ (സത്യായിട്ടും )യു.പി സ്കൂളിന്റെ ഒരു അറ്റത്ത്‌ ചെറിയ നടുമുറ്റം പോലുള്ള സ്ഥലത്ത്‌ വിശാലമായ കിണറുണ്ട്‌. ആ കിണറിന്റെ അടുത്തുള്ള ഞങ്ങളുടെ ക്ലാസ്‌ റൂമിൽ എല്ലാ ബുധനാഴ്ചകളിലും അവസാന പീരീയഡിൽ നടക്കുന്ന ക്ലാസ്സ് മീറ്റിംഗ് എന്ന അതിമഹത്തായ കലാ പരിപാടികൾ അരങ്ങില്ലാത്തതിനാൽ ഉള്ള സ്ഥലം തകർത്ത്‌ മുന്നേറുകയാണ്‌. ഈ കിണറിന്റെ ഭാഗത്തുള്ള ക്ലാസ് റൂമിന്റെ അടുത്താണ് ഉപ്പ്മാവ് ഉണ്ടാക്കുന്ന റൂം എന്നതിനാലും ആ ഉപ്പ്മാവുണ്ടാക്കുന്ന റൂമിന്റെയും ക്ലാസ് റൂമിന്റെയും ഇടയിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ കടന്നാൽ സ്കൂളിന്റെ പിറക് വശത്തും അവിടെ നിന്ന് അടുത്ത പറമ്പിലേക്കും അവിടെ നിന്ന് പാടവരമ്പത്തേക്കും എളുപ്പത്തിൽ എത്താമെന്നും ഈ വഴിയാണ് ‘ചാടിപ്പോകുന്നവർ’ അധികവും ഉപയോഗിക്കുന്നതെന്നും ഞാൻ മനസ്സിലാക്കിയിരുന്നെങ്കിലും ഞാൻ അത് ഉപയോഗപ്പെടുത്തിയിരുന്നില്ല. (വേറെ നല്ല വഴി ഉണ്ടായിരുന്നു )...അടുത്തത്‌ ലളിതഗാനം. എബ്രഹാം !! ടീച്ചറുടെ അനൗൺസ്‌മന്റ്‌ കേട്ടതോടെ എല്ലാ കിളികളും സ്കൂളിന്റെ അടുത്തു തന്നെയുള്ള വീട്ട്‌ വളപ്പിൽ നിന്നു കൂട്ടമായെത്തി ക്ലാസ്‌ റൂമിന്റ മുക്കാൽ ചുമരിൽ സ്ഥാനം പിടിച്ച്‌ സാകൂതം കാത്‌ കൂർപ്പിച്ച്‌ തല ചെരിച്ച്‌ നോക്കികൊണ്ടിരുന്നു. .‘ലളിത‘യായാലും ‘സമൂഹ‘ യായാലും ‘മാപ്പിള‘ യായാലും സിനിമാപാട്ട്‌ ഏതെങ്കിലും ഒന്ന് നോൺസ്റ്റോപ്പായി കീഞ്ചുകേയെന്ന സ്ഥിരം പരിപാടിയാണെനിക്കുള്ളതെന്ന് അറിയാവുന്ന സഹപാഠി /നികൾ സാകൂതം കാത്തിരിക്കുന്നു. അന്ന് പാടാനായി സാധകം ചെയ്ത്‌ വെച്ച ഒരു ഗാനത്തിന്റെ തുണ്ടു കടലാസുമെടുത്ത്‌ ഞാൻ പാട്ട് പറയാൻ റെഡിയായി ടീച്ചറുടെ ഒരു കൈയ്യകലത്തായി നിന്നു. (വെറുതെ എന്തിനു ടീച്ചർക്ക് ഒരു പണിയുണ്ടാക്കണം എന്ന നല്ല വിചാരത്താൽ മാത്രം ) കുട്ടികളെ ഒന്ന് നോക്കി ..പിന്നെ ടീച്ചറെയും.. .ടീച്ചർ തടിച്ച ശരീരം ഇളകാതെ തലമാത്രം ചരിച്ച്‌ എന്നെ നോക്കി സിഗ്നൽ തന്നു . ചെറിയ ഒരു ചിരിയോടെ.. അതോടെ എനിക്ക്‌ അൽപം ധൈര്യം വന്ന പോലെ. പക്ഷെ എന്നത്തെപ്പോലെയൂം ഒരു സ്ഥിരത കാലുകൾക്ക്‌ കിറ്റുന്നില്ല കൈകളും തഥൈവ. അങ്ങിനെ വിറയലിന്റെ പാരമ്യത്തിൽ ഞാൻ തുടങ്ങി..

ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്ക്കിടാവേ
മെയ്യില്‍ പാതി പകുത്തു തരൂ
മനസ്സില്‍ പാതി പകുത്തു തരൂ
മാന്ക്കിടാവേ (ഞാന്‍ നിന്നെ)
നീ വളര്‍ന്നതും നിന്നില്‍ യൌവ്വനശ്രീ വിടര്‍ന്നതും
നോക്കി നിന്നുകാലം പോലും കാണാതെ
നിന്നിലാമമുനര്ന്നതുമ് കണ്ടു
നിന്നുന്ജന്‍ കാത്തു നിന്ന്
മിഴികള്‍ തുറക്കൂ താമര മിഴികള്‍ തുരക്കൂകുവലയമിഴി നിന്റെ മാറില്‍ ചൂടുണ്ടോചൂടിനു ലഹരിയുണ്ടോ ??

..........ഹി..ഹി. ഹി. . ഹ....ഹാ..ഹാ..ക്ലാസ്‌ മൊത്തം ടോട്ടലായി ചിരിക്കുകയാണ്‌... ടീച്ചറുടെ മുഖം കൂടുതൽ ചുവന്നിട്ടുണ്ടോ ?ഏയ്..അത് പൌഡറിന്റെ കളറാവും ! നേരത്തെ എന്റെ കാലിനും കയ്യിനുമുണ്ടായിരുന്ന വിറയൽ ടീച്ചറുടെ മൂക്കിലേക്ക്‌ പകർന്നോ ? കൺഫ്യൂഷൻ.. മാറുന്നതിനുമുന്നേ ടീച്ചർ കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റ്‌ എന്റെ ചെവി പിടിച്ച്‌ ‘സ്നേഹത്തോടെ’ രണ്ട്‌ കറക്കം കറക്കി ആജ്ഞാപിച്ചു. മതി നിറുത്ത്‌ .! ഒരു പാട്ട് പാടാൻ സ്വാതന്ത്ര്യമില്ലാത്ത ഇന്ത്യയോ ? അവിടെ തീർന്നോ പ്രശനം .. തത്കാലം meeting കഴിയുന്നത്‌ വരെ ക്ലാസിനു വെളിയിൽ കാവൽക്കാരനായി നിർത്തിക്കുകയും ചെയ്തു. :( ..കഷ്ടം ടീച്ചറുമാരുടെ ഓരോ ബുദ്ധിമുട്ടുകൾ !ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടാവും ടീച്ചർക്കെന്താ ഈ സുന്ദരഗാനത്തോട്‌ ഇത്ര അലർജി എന്ന്. അതും അന്നേ സുന്ദരനായിരുന്ന ഈ ഞാൻ പാടിയിട്ടും ? എന്തിനാണു കുട്ടികൾ ചിരിച്ചതെന്നും. ? സത്യായിട്ടും ഞാൻ പാട്ട്‌ പറഞ്ഞത്‌ കൊണ്ടോ ..ട്രൗസറിന്റെ ബട്ടൻ പൊട്ടിയതിനാലോ അല്ല ചിരിയുയരാൻ കാരണം. പട്ടു പാടുമ്പോള്‍ ഞാന്‍ മുന്നല്‍ ദി ബെന്ജില്‍ ഇരുന്ന മഞ്ജു വിനെ നോക്കി പോയതും അവളുടെ നേരെ ആഗ്യം കാണിക്കുകയും ചെയ്തത്‌ ഇത്ര വലിയ പാതകമാണെന്നോ ? അല്ലെങ്കിൽ കാസ്‌ മുഴുവൻ ചിരിക്കാനും അത്‌ ടീച്ചർക്ക്‌ ശുണ്ഢി പിടിക്കാനും കാരണമാവുമെന്നറിയാമായിരുന്നെങ്കിൽ ഞാൻ അങ്ങീനെ ചെയ്യുമായിരുന്നോ ?എന്ത് ഫലം അടുത്ത ദിവസം മുതല്‍ എന്നെ കുട്ടികള്‍ മഞ്ജു എന്ന് വിളിക്കാന്‍ തുട്ഗ്ഗി എന്നല്ലതെ സെവന്ത് ക്ലാസ്സ് കഴിന്ഗ്ഗു പോകുന്നെടം വരെ ഈ കഥാപാത്രം എന്നി മൈന്‍ഡ് chaythilla എന്നതാണ് സത്യം. അടുത്ത ക്ലാസിലിരുന്ന് കണ്ട് സന്തോഷിച്ച എന്റെ നേർപെങ്ങൾക്കും കൂട്ടുകാരികൾക്കും എത്ര പറഞ്ഞാലും മനസ്സിലാവുന്നില്ല. പെൺകുട്ടികൾക്ക്‌ കോമൺസെൻസ്‌ കുറവാണെന്ന് ആരോ പറഞ്ഞത്‌ എത്ര സത്യം :! ഞാന്‍ വീട്ടില്‍ പറയും... ഇന്നനക്ക്‌ നല്ലപെട കിട്ടും !. അവൾ അവള്‍ സന്തോഷത്തിലാണ്‌. രക്ഷയില്ല. കോമ്പ്രമൈസ്‌ തന്നെ ശരണം. പത്ത്‌ പൈസ ( അന്ന് പത്ത്‌ പൈസ ഉണ്ടായാൽ സ്കൂളിനടുത്തുള്ള നായരുടെ കടയിൽ നിന്ന് ഇന്നത്തെ പത്തിരിവട്ടത്തിൽ ഒരു പരിപ്പ്‌ വട കിട്ടും ) കൈകൂലിയും പിന്നെ സ്കൂൾ വിട്ട്‌ വീലെത്തുന്നത്‌ വരെ അവളുടെ പുസ്തകകെട്ട്‌ ചുമക്കുക എന്ന പണിയും ഏറ്റെടുത്ത്‌ പ്രശ്നം പരിഹരിക്കപ്പെട്ടു. എന്തായാലും വീട്ടിൽ നിന്നുള്ള അടി ഒഴിവായല്ലോ എന്നോർത്ത്‌ സമാധാനിച്ച്‌ നടന്നു. പക്ഷെ അന്നും വാഗ്ദാനം വീടെത്തിയതോടെ ലംഘിക്കപ്പെട്ടു. എന്റെ കയ്യിൽ നിന്ന് പുസ്തക സഞ്ചിയും കൈക്കലാക്കി അവൾ ഒറ്റ വിളിയാണ്‌.. mummee.. ഈ ചെട്ടന്യില്ലേ .... ....അവൾ അവള്‍ മുഴുമിപ്പിക്കുന്നതിനു മുന്നേ ഞാന്‍ ഞാൻ എന്റെ പുസ്തകമൊക്കെ മുട്ടത്തു തന്നെ നിക്ഷേപിച്ച്‌ വീട്ടിനു പിറകിലെ പറമ്പിന്റെ ഏറ്റവും അറ്റത്തെത്തി ദീർഘശ്വാസമെടുത്തു. ഇനി ഇരുട്ടുന്നത്‌ വരെ ഇവിടെ ശരണം. രാത്രിയായാൽ പിന്നെ വീട്ടിലേക്ക്‌ തിരിച്ചു പോകലല്ലാതെ സ്കൂളിലേക്ക്‌ തന്നെ തിരിച്ച്‌ പോകാൻ പറ്റുമോ .. പിന്നെ എന്തുണ്ടാവും ..അത്‌ ഊഹിക്കുക..
അടുത്ത കഥ എന്റെ ആദ്യ പ്രണയ സമ്മാനം അതും നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍. ആ സമ്മാനം എന്തായിരുന്നു എന്ന് ഒന്നു ഊഹിക്കാന്‍ പറ്റുമോ ?

കാക്കമാനസന്‍


കാക്ക കുളിച്ചാല്‍ കൊക്കാകുമോ? ഈ പഴചോല്ലിലെ കാക്ക നമ്മുടെ പലരുടയും ഉള്ളില്‍ ഉണ്ട് കൊക്കാകാന്‍ വേണ്ടി കുളിച്ചു കുളിച്ചു കുളത്തിലെ വെള്ളം വട്ടിയാലും അടുത്ത മഴകാലം കാത്തിരുന്ന് ആയുസ് തീര്‍ക്കുന്ന കാക്ക . കൊക്കകാന്നുള്ള കൊതി ഉള്ളില്‍ ഉള്ള കാക്കമാനസന്‍ കൊക്കിനേക്കാല് ചാന്‍സ് കാക്കെക്ക് ഉണ്ടെന്നു അറിയുന്നില്ല.

കൊക്കിനെന്റെ ഇമേജ് കൊടുത്തു പ്രതിഷ്ട്ടിചിരിക്കുന്ന പലര്‍ക്കും കാക്കയുടെ ശക്തി പോലും യില്ല എന്നതാണ് സത്യം. പദവിയുടെ പകിട്ട് പലരുടയും ഉള്ളില്യില്ല. കര്‍മ ഭംഗങി പുറമേ അല്ല അത് അന്തരികമാണ്.

ആത്മ ബോധതിനെറെ കദളി വാഴ കൈയില്‍ ഇരുന്നു പറയുകാന് മോനെ മച്ചാ, ഈ കാക്ക യിനിയും കുളിക്കും മച്ചാ കൊക്കാകാന്‍ അല്ല, ഒരു നല്ല കാക്ക ആകാന്‍.

2009, നവംബർ 15, ഞായറാഴ്‌ച

ottakam aaneggil entha respond chayyunnathu kando









ഫ്രം ദി recent ഡെസ്സേര്‍ട്ട് സഫാരി.


ഇത്രയൌന്നും വേണ്ട പക്ഷേ അറ്റ്ലീസ്റ്റ് സഹജീവികളെ കണ്ടാല്‍ ഒന്ന് ചിരിക്കാം. മലയാളി ഹാ എന്ത് കഷ്ടം. ഫിലിപ്പിനോയെ നൂകി പടിക്ക്. ഐ മീന്‍ ജസ്റ്റ്‌ to സെ എ ഹല്ലോ to others ഈ മരുഭൂമിയില്‍ എങ്കിലും. ഓ എന്തൊരു ബലം പടിത്തം

2009, നവംബർ 10, ചൊവ്വാഴ്ച

മോരു കറി / അമ്മച്ചിയാണതന്ന.

യെപ്പഴെങ്കിലുമൊക്കെ ഓര്‍മീര്. ചേരുവകള് ‍മോര്‌- 1 nullu kaduku - 1 നുള്ള്‌ഉലുവ - 1 നുള്ള്‌ജീരകം - 1 നുള്ള്‌വേപ്പില -(നുള്ള്mbol പതുക്കെ നുള്ളുക) 1 തണ്ട്‌ചുവന്ന മുളക്‌ - 2 എണ്ണംചെറിയ ഉള്ളി - 6 എണ്ണംഇഞ്ചി(അരിഞ്ഞത്‌) - 1 ചെറിയ കഷ്ണംവെളുത്തുള്ളി - 4 എണ്ണംപച്ചമുളക്‌ - 2 എണ്ണംതക്കാളി - (നല്ല്ല puli കിട്ടും - nannom puliyum യില്ലത്തവര്‍ക്ക് നല്ലതാ ) - ൧ പകുതി കഷ്ണംമഞ്ഞള്‍പ്പൊടി - ൧/൨ ടീ സ്പൂണ്‍ഉപ്പ്‌ - പാകത്തിന്‍എണ്ണ - പാകത്തിന്‍പാകം ചെയ്യുന്ന വിധംഎണ്ണയില്‍ കടുക്‌ പൊട്ടിച്ചതിനു ശേഷം ഉലുവ ,ജീരകം,വേപ്പില,ചുവന്ന മുളക്‌ എന്നിവ വഴറ്റുക.അതിനു ശേഷംഇഞ്ചി,വെളുത്തുള്ളി, പച്ചമുളക്‌ ,ചെറിയ ഉള്ളി എന്നിവ വഴറ്റുക. എല്ലാം വഴന്നതിനു ശേഷം തക്കാളി, ഉപ്പ്‌ ,ചേര്‍ക്കുക. വഴന്നാല്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. എല്ലാ ചേരുവകളും നല്ല മൂത്ത മണം വരുമ്പോള്‍ മോരു ചേര്‍ക്കുക. തിളപ്പിക്കരുത്‌. ഒന്ന് ചൂടാക്കിയാല്‍ മാത്രം മതി. യിതരീ ഉള്ളു കാര്യം എന്താ എളുപ്പമല്ലേ

നല്ല രുചി കിട്ടാന്‍ -(ഗുരു thuva ദോഷം ഉണ്ടാകാതെ നോക്കുക !!) തള്ളേ.. ഇതെന്തെര്? അമ്മച്ചിയാണതന്ന

വളര്ത്തുദോഷം

"പശുവിനെ കറക്കാന്‍ സമയമായി.എന്നിട്ടും നിങ്ങള്‍ ഇതുവരെ ആ പശുക്കുട്ടിയെ പിടിച്ചുകെട്ടിയില്ലല്ലോ?"ഭാര്യയുടെ പരിഭവവാക്കുകള്‍ കേട്ടപ്പോള്‍ മുല്ലക്ക്‌ സത്യത്തില്‍ ദേഷ്യമാണ്‌ തോന്നിയത്‌.പശുക്കുട്ടിയെ കാലത്ത്‌ അഴിച്ചുവിട്ടത്‌ മുല്ല തന്നെയാണ്‌.തൊടിയില്‍ അഴിച്ചു വിട്ടിരുന്ന പശുക്കുട്ടിയെ പിടിച്ചുകെട്ടാന്‍ മണിക്കൂറുകളായി മുല്ല പഠിച്ച പണിപതിനെട്ടും നോക്കുന്നു.പക്ഷേ ആ പശുക്കുട്ടി പുരയ്‌ക്കു ചുറ്റും മുല്ലയെ ഓടിച്ചു എന്നല്ലാതെ പിടികൊടുത്തില്ല!ഇപ്പോളിതാ ഭാര്യയുടെ പരിഭവശരങ്ങളും. ക്ഷമ നശിച്ച മുല്ല ഒരു മുട്ടന്‍ വടിയെടുത്തു ചെന്ന് പശുവിനെ രണ്ട്‌ പൊട്ടിച്ചു.മാത്രമല്ല കുറെ ശകാരിക്കുകയും ചെയ്‌തു."നിങ്ങള്‍ക്കെന്താ മനുഷ്യാ ഭ്രാന്തുണ്ടോ?നിങ്ങളെന്തിനാ ഈ പാവം പശുവിനെ വെറുതെ തല്ലുന്നതും ശകാരിക്കുന്നതും?"ഭാര്യയുടെ ചോദ്യത്തിന്‌ മുല്ല എന്തു പറഞ്ഞെന്നോ?"എടീ മണിക്കൂറുകളായി ഞാനിവളുടെ കുട്ടിയെ പിടിച്ചു കെട്ടുവാന്‍ പുരയ്‌ക്കു ചുറ്റും ഓടി നടക്കുന്നു.ഇവളതിനെ മര്യാദക്കു വളര്‍ത്തിയിരുന്നെങ്കില്‍ ഇത്രയും വലിയ അനുസരണക്കേട്‌ ആ പശുക്കുട്ടി കാണിക്കുമായിരുന്നോ?"മുല്ലാക്കഥകള്‍

2009, നവംബർ 9, തിങ്കളാഴ്‌ച

Forgiveness creates miracles!

"Yes, you have a perfect right to be angry at some injustice that has taken place in your life, and you also have a right to the stomach ulcers that inevitably follow. For we are always dealing with law.": Eric Butterworth
There is one great law that governs all our affairs of life. It's called "cause and effect."
The way it works with our people relationships is that what we put out comes back to us multiplied. So if someone commits an injustice ഓണ്‍ us, that injustice will rebound on the
offender, multiplied. It's their problem. Now, we may have to deal with the effects of the injustice on us. But how we respond emotionally makes all the difference.
If we simply deal with it without adding our emotional energy to it, it remains their problem.
If we emotionally accept the injustice, by choosing to get angry, or insulted, or wounded, or revengeful at the offender, it's now our problem too. And our anger shows up in our mind and body multiplied. We get ulcers, headaches, indigestion, insomnia and other physical പ്രോബ്ലെംസ് that let us know we've broken the law.

That's why Jesus Christ suggested that വെ should forgive "seventy times seven" times. Because he knew that when we put out love and forgiveness, we ഗെറ്റ് love and forgiveness back.
Not necessarily from the same place വെ gave it to, but who cares? As long as we get lots of it!
That's the law!
Forgiveness creates miracles!

2009, നവംബർ 6, വെള്ളിയാഴ്‌ച

At least try to be എ facilitator / otherwise we will be returned unopened

Remember to do something for others "Life's most urgent question is: What are you doing for others?" - Martin Luther King, Jr.
"Flatter me, and I may not believe you. Criticize me, and I may not like you. Ignore me, and I may not forgive you. Encourage me, and I may not forget you." - William Arthur"
What we do for ourselves dies with us. What we do for others and the world remains and is immortal." - Albert Pine"
You can't live a perfect day without doing something for someone who will never be able to repay you." - John Wooden"The smallest good deed is better than the grandest good intention." - Duguet"
Too often we underestimate the power of a touch, a smile, a kind word, a listening ear, an honest compliment, or the smallest act of caring, all of which have the potential to turn a life around." - Leo ബുസ്കാഗ്ലിയ

“The value of a man resides in what he gives and not in what he is capable of receiving.” - Albert ഏഇന്സ്ടെഇന്.

He who takes but never gives, may last for years but never lives. Abundant giving brings abundant living. Only one life, 'twill soon be past. Only what's done for others, will last.Not what we take up, but what we give up, makes us independent.We make our living by what we get; our life by how we serve and give.

The Bible in Act 20:35 (NKJV) tells us that Jesus said "... It is more blessed to give than to receive."

2009, നവംബർ 4, ബുധനാഴ്‌ച

enggane ഞാന്‍ പ്രതികരിക്കാതെ yirikkum

യിന്നു ഉച്ചക്ക് sangeethayil പോയി chorrunnam എന്ന് വിചാരിച്ചു che ന്നപ്പോള്‍ വലല്യ തിരക്ക്. എന്നാ പിന്നയി KM tradingil യില്‍ കയറി രണ്ടു തോര്‍ത്ത്‌ മേടിച്ചു . ഒത്തിരി ദിവസമം അയ്യി veettukariyude aavsyam പറഞ്ഗ്ഗത് ഓര്‍ത്തു. തോര്തുമുടും വാങ്ങി വന്നപ്പോള്‍ ഹോട്ടലിലെ തിരക്ക് കുരങ്ങ്ങു. ഞാന്‍ ഒരു ഫുള്‍ thaali ഓര്‍ഡര്‍ ചെയ്തു. മകന്‍ ചപ്പാത്തിയും കുരുംയും ഓര്‍ഡര്‍ ചെയ്തു നല്ല രസത്തില്‍ കുഴച്ച് അടിക്കുമ്പോള്‍ അടുത്ത tablelil നിന്നും ഒരു മലയാളി naattukaran ഊനൊക്കെഅയ് കഴിങ്ങ്ങു കൈയി കാഴ്ഗുകാന്‍ പോയി. എനെറെ അമ്മോ എന്തൊരു തുപ്പലും cheatalum. മുക്കബല സംഗീതം തോറ്റുപോകും. ഓക്കാനം എന്ന് paranggall നമ്മുടെ pennuggal തൊട്ടു പോകും. കൈ കഴുകുന്ന ഒരുവന്‍ വായില്‍ കൈയിട്ട് തേച്ചും വെള്ളം ശക്തിയോടെ തുപ്പിയും കാറിയും കുരച്ചും ഓക്കാനിച്ചും കോപ്രായങ്ങള്‍ കാട്ടുമ്പോള്‍ അവന്‍ ഭക്ഷണം തന്നെയല്ലേ കഴിച്ചത് എന്ന് ന്യായമായും നമുക്ക് സംശയിക്കാം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മറ്റുള്ളവര്‍ക്ക് അദ്ദേഹത്തോട് മനസാ വെറുപ്പു തോന്നുന്നതും ശപിക്കുന്നതും ഓക്കാനം വരുന്നതും സ്വാഭാവികം എന്ത് parayan ഞാന്‍ oon നിര്‍ത്തി. അപ്പ്ലോ ഒരാത്തത് തോര്‍ത്ത്‌ മുണ്ടിനെറെ കാര്യം. നമ്മുടെ മലയാളി sahodharan ഒരു anghathinu ജയിച്ച ഭാവത്തോടെ തിരികെ വരുന്നു. ഞാന്‍ പതുകെ ഒരു തോര്‍ത്ത്‌ മുണ്ട് എടുത്തു കൊദുതീടു പരങ്ങ്ങു എന്നാ yithu പിടി ചേട്ടായി ഒരു കുളിയുടെ അന്ന്ങു passakikude എന്ന്. nee arada എന്നെ പടിപ്പ്ക്കാന്‍ എന്നാ മരുചോദ്യവുമായി അങ്ങേര് ചൂടായി. ഒടുവില്‍ ഹോട്ടല്‍ മാനേജ്‌മന്റ്‌ നമ്മുടെ kooday ആയതുകൊണ്ട് തല്ലു കൊല്ലാതെ pinnayum തടി ഊറി എന്ന് parnaggal മതിഅല്ലോ

2009, നവംബർ 1, ഞായറാഴ്‌ച

ഒന്നു ചിരിക്കാന്‍ അടിച്ച് മാറ്റിയ കഥ എന്റെ സോനു

വെല്ലൂരു നിന്ന് വീട്ടിലേക്ക്‌ വരാനായി കാട്‌പാടി റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടറുടെയും, റ്റി.റ്റിയുടെയും ഒക്കെ കാലു പിടിച്ച്‌ ഒരു റ്റിക്കറ്റ്‌ ഒതുക്കത്തില്‍ സംഘടിപ്പിച്ച്‌ ട്രയിനില്‍ കയറി, എനിക്ക്‌ നിശ്ചയിച്ച സീറ്റിന്റെ അവിടെ ചെന്നപ്പോള്‍, അവിടെ മൊത്തം ചാക്കുക്കെട്ടും, തുണിക്കെട്ടുകളും നിറച്ച്‌ വെച്ച്‌ ഒരു അപ്പച്ചന്‍, ട്രാഫിക്ക്‌ ഐലന്‍ഡില്‍, നട്ടുച്ചക്ക്‌ നില്‍ക്കുന്ന കേരളാ പോലീസു കണക്കെ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ലാതെ നില്‍ക്കുന്നു. ഏതായാലും ഞാന്‍ ഒരു കണക്കിനു എന്റെ സീറ്റു ഉറപ്പിച്ചു എന്നിട്ട്‌ അപ്പച്ചനോട്‌ തമിഴില്‍ പറഞ്ഞു.... അപ്പച്ചാ.. “ചിന്ന സാമാനം, പെരിയ സുഖം എന്നല്ലേ”. Less Luggage; More Comfort എന്നതിന്റെ തമിഴ്‌ പരിഭാഷ. എന്റെ തമിഴ്‌, അപ്പച്ചനു മനസ്സിലാകാഞ്ഞതു എന്റെ ഭാഗ്യം. അതു കൊണ്ട്‌ ഇന്ന് ഞാന്‍ കുടുംബമായി ജീവിക്കുന്നു. അല്ലായിരുന്നെങ്കില്‍ അപ്പച്ചന്‍ അന്നേ എന്റെ “luggage”, “Less” ആക്കിയേനെ!!!.

ഈ പോസ്റ്റ്‌ വായിച്ചിട്ട്‌, "പൊട്ടന്‍ ബ്ലോഗ്‌ വായിച്ചത്‌ പോലെ ആരെങ്കില്ലും ഇരുന്നാല്‍", എന്റെ കമന്റില്‍ ഒരു ലിങ്കുണ്ട്‌. അതില്‍ ഒന്ന് ക്ലിക്കി അപ്‌ഡേറ്റ്‌ ആവുക.

അണ്ണാറക്കണ്ണനും തന്നാല്‍ ആയതു


2009, ഒക്‌ടോബർ 24, ശനിയാഴ്‌ച

പുര കത്തുമ്പോള്‍ വേണം കഴുക്കോല്‍ ഉ‌രാന്‍

കഥ എഴുത്ത് തല്ക്കാലം മാറ്റി എച്ച് ഉണ്ടായ ഒരു സംഭവം പ്രായം . പള്ളി വക ഒരു മാജിക്‌ ഷോ ടിക്കറ്റ്‌ ദ്രിഹം 1000/- , 500/ - & 300/- . എന്തായാലും മായാചലം അല്ലെ ഈ ഉള്ളവനും ഒരു ടിക്കറ്റ്‌ ‌ എടുത്തു അതും ഒരു റാന്നി ക്കാരന്‍ ഫ്രണ്ട് കൊണ്ടു തന്നത് കോട്ട് മാത്രം. എന്തയാലുല്‍ സകുടുബം ഹാളില്‍ എത്തി സമയത്തു തന്നെ മീന്‍ ചന്തയില്‍ ഇല്ലാത്ത തിക്കും തിരക്ക്. ഒരു വിധം തള്ളി അകത്തു എത്തി വീമാന പീഡനം ഒന്നും ഉണ്ടാകാതായി ഈ ഉള്ളവന്റെ രണ്ടു കയി കാലും പരമാവതി ഉഅയര്‍ത്തി പിടിച്ചു തന്നെ ആന്നു ഹാളില്‍ കയറിയത്. അവിടെയും തിരക്ക് മുന്നില്‍ ഇരിക്കാന്‍ കുറച്ചുപേര്‍ നമ്മുടെ നിലവാരത്തിലുള്ള ഇരിപ്പടം തപ്പി നടന്നപ്പോള്‍ ഇതാ ഒരു വിളി അതും പുറകില്‍ നിന്നും (ഈ പുരകുവിളികള്‍ ഇനിയും കേള്‍ക്കില്ല ) തിരിചു നടന്നു . കസേരകള്‍ ഒഴിങ്ങ്ങു കിടക്ക്ന്നു എന്നാല്‍ അവിടെ ഒന്നു നോക്കിയാലോ എന്നായി അപ്പോള്‍ അതാ ഒരു ഘടോല്‍ ഗചാന്‍ മുന്നില്‍ (പണ്ടു കലക്കത്ത് കുഞ്ചന്‍ നംബിയാര്‍ പാടിയത് പോലെ ) - എന്താ 500 എടുത്തിട്ട് 1000 ഇരിക്കാന്‍ വരുകായ . ഒരു മാതിരി നാടന്‍ പോലീസ് കളി . വിടാമോ നാട്ടില്‍ കൊടി കുത്തി പ്രതികരിച്ച ഞാന്‍ വിട്ടില്ല പ്രതികരിച്ചു, ഒരു ബോര്‍ഡ്‌ വെച്ചുക്കൂടെ ennu മാത്രം . ഇഷ്ട പെട്ടില്ല നമ്മുടെ പോലീസിനു . പിന്നയി വായില്‍ വന്നതും ഏതാനും പരങ്ങ്ങു , പണ്ടു ടൈഗര്‍ ബാം എന്ന് അറിയാതെ പയില്‍സിന് മരുന്ന് തേച്ചു പിടിപ്പിച്ച മരിയ ചേടത്തി യുടെ മുഖ ഭാവം ഒക്കെ വന്നു (വേണ്ട എന്ന് പിന്നിട് തോന്നി) കയില്‍ നിന്നും പോയ കല്ല്‌ പിടിച്ചാല്‍ കിട്ടില്ലലോ .
ഒരു കണകിനു ഈ ഉള്ളവന്‍ തടി ഉ‌രി ഷോ കണ്ടു . പിറ്റേ ദിവസം പോലീസും ഞാനും ഫോണില്‍ സംസാരിച്ചു പ്രശനം ഒതുക്കി തീര്ത്തു . പോലീസും ഞാനും ഫ്രണ്ട് ആണെന്ന് പൊതു ജനം അറിയുന്നില്ല . അപ്പോള്‍ പോലീസ് വെളിപെടുതിയ ഒരു കാര്യം enne സത്യത്തില്‍ ഞെട്ടിച്ചു കലങ്ങ്ങു. ഒരു റാന്നി വിദ്വാന്‍ ഉടനെ പോലീസിന്റെ ചെവില്‍ ഓതി പോലും ഇതു അവന്റെ സ്ഥിരം പരിപാടി അന്ന് അവനെ അങ്ങനെ അങ്ങ്ങു വിടല്ലേ എന്ന് . എങ്ങനെ ഇരിക്കുന്നു നാട്ടുകാരെന്റെ സേനഹം കരുതല്‍ . ഒരു പ്രശനം ഉണ്ടായാല്‍ ആതു തീര്‍ക്കാന്‍ അല്ല കത്തുന്ന തീയില്‍ കരി ഓയില്‍ കോരി ഒഴിക്കുന്ന കരുതല്‍ . എന്റെ കര്‍ത്താവെ സംഗതി മനസ്സില്‍ ആക്ക്യ ആ പോലീസ് പെറ്റി അടിക്കാതെ വിട്ടതിനു എന്റെ നന്ദി .

പുറമെ പുഞ്ചിരി യുടെ പൂമാലകളും അകമേ കുടിപകയുടെ തീജ്ജലകലുംയി നടക്കുന്ന ഉള്ളിനു കുട്ടി തെവങ്ങ്ത് എന്റെ യിരൂപിയ ഉണ്ടെന്ന്ഗ്ലും വാക്കുകളില്‍ മധുര്യിഅം ഉണ്ടാവും ഒരു സമയത്തു തന്നെ രണ്ടു ഉപയാനങ്ങള്‍ പറയുന്ന രണ്ടു അറ്റത്തും തലയുള്ള യിരുതല മൂരി റാന്നികാര കഷ്ടംയെന്നലാതെ എന്ത് പറയാന്‍. മുട്ടന്‍ ആടും ചെന്നായും ചേര്ന്ന ആ പഴയ കഥ ഓര്‍മയില്‍ തെളിയുന്നു മച്ചാ .

ഉടന്‍ വരുന്നു ഒരു ഓര്മ എന്റെ ആദ്യ പ്രണയ സമ്മാനം.

ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം ........

2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണലുതന്നെ!


തേക്കടി തടാകത്തില്‍ ബോട്ടുമുങ്ങി നാല്‍പ്പത്തഞ്ചുപേര്‍ മരിച്ചു. മരിച്ചവരെല്ലാം വിനോദയാത്രയ്‌ക്കായി എത്തിയവര്‍. സംസ്ഥാനടൂറിസം വകുപ്പിന്റെ ജലകന്യക എന്ന ഡബിള്‍ഡക്കര്‍ ബോട്ടാണ്‌ മുങ്ങിയത്‌.75പേര്‍ക്ക്‌ കയറാവുന്ന ബോട്ടില്‍ 87 പേരെങ്കിലുമുണ്ടായിരുന്നു. ബോട്ടന്റെ ഡ്രൈവറും ലാസ്‌കറും നീന്തിരക്ഷപ്പെട്ടു.

വിനോദസഞ്ചാരികളില്‍ കുറച്ചുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ തേക്കടി തടാകത്തിലെ ആഴക്കയത്തിന്റെ തണുപ്പില്‍ ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക്‌ താഴ്‌ന്നുപോയി


ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ സര്‍ക്കാര്‍. (എന്തിന്‌? അന്വേഷകപ്പരിഷകള്‍ക്ക്‌ തേക്കടിയില്‍ വിനോദയാത്ര നടത്താനോ?) സിറ്റിംഗ്‌ ജഡ്‌ജിയെക്കൊണ്ടുതന്നെയാവും അന്വേഷണം നടത്തുക. (സിറ്റിംഗാവുമ്പോള്‍ ഒരു മൂലയ്‌ക്കിരുത്താന്‍ എളുപ്പമാണല്ലോ!)

മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ അഞ്ചുലക്ഷംവീതം നല്‍കുമെന്ന്‌ മുഖ്യമന്ത്രി അച്ച്യുതാനന്ദന്‍ പ്രഖ്യാപിച്ചു. (പ്രോത്സാഹനസമ്മാനമാണത്‌. അടുത്തതവണ അപകടത്തില്‍ കൂടുതല്‍ പേര്‍ മരിച്ചാല്‍ തുക പത്തുലക്ഷമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചേക്കും!) ജുഡീഷ്യല്‍ അന്വേഷണത്തേക്കാളുപരി ജുഡീഷ്യല്‍ സമിതിയുടെ അന്വേഷണമാണ്‌ വേണ്ടതെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി. (സമിതിയാണെങ്കില്‍ സിറ്റിംഗ്‌ ഫീസ്‌ തരപ്പെടാതിരിക്കില്ല. നമ്മുടെ ചില സ്വന്തക്കാരെ അതിലും തിരുകിക്കയറ്റാം.) സംഗതിയുടെ യഥാര്‍ത്ഥവശം മാത്രം ആരും ചര്‍ച്ചചെയ്‌തുകണ്ടില്ല.

ഒരു കോടി രൂപ മുടക്കിയിരുന്നെങ്കില്‍ തേക്കടിയില്‍ ബോട്ടുയാത്രയ്‌ക്ക്‌ സുരക്ഷാസംവിധാനങ്ങളൊരുക്കാമായിരുന്നു. അതുചെയ്യാത്ത സര്‍ക്കാര്‍, ബോട്ടുമുങ്ങിയപ്പോള്‍ തെരച്ചിലിനായി മുടക്കിയ സംഖ്യ ആറുകോടിവരുമെന്നാണ്‌ കണക്ക്‌. അതില്‍നിന്നുപോലും എത്ര ലക്ഷം ലാഭക്കൊതിയന്‍മാര്‍ അടിച്ചുമാറ്റിയെന്ന്‌ ആരുകണ്ടു? പട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയിലൊരു മേനകാഗാന്ധിയെങ്കിലുമുണ്ട്‌. ഇവിടെ മനുഷ്യജീവനുകളെക്കുറിച്ചോര്‍ക്കാന്‍ ഏതു പട്ടിയാണുള്ളത്‌? അല്ലെങ്കില്‍ത്തന്നെ എതു പട്ടിയുടെ പ്രസ്‌താവനയാണ്‌ മനുഷ്യജീവന്‍ രക്ഷിച്ചിട്ടുള്ളത്‌?

കടപ്പാട്‌ :വി മലയാളി - & നല്ല തങ്കപെട്ട മോനാ


2009, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

ഓര്‍മ്മിക്കാന്‍ എന്നും !!!

കണ്ടു കണ്ടങ്ങനെ ഇരുന്നു പോകര്ത് ; കണ്ടരിഞ്ഞാല്‍ പിന്നേ കൊണ്ട് നിറയണം . !!!!!

2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

രാന്നിക്കരുടെ ഓണം ഫോട്ടോസ് കാണാം


Onam, the harvest festival of Malaylees, were organized by Ranni NRI Forum, Abu Dhabi chapter on Friday, October 02nd 2009 (Gandhi Jayanthi Day) at Ruchi's Party hall. This year event was attend by 90 people (less than expected).
Music, comedy programs and Magical show by talented people were a treat to the hearts and mind of the participants. Onam function was given its fitting end by sumptuous Onasadya.

2009, സെപ്റ്റംബർ 29, ചൊവ്വാഴ്ച

പ്രവാസിക്ക് ഇവിടെ പരമനാന്ത സുഖം

സ്നേഹിതരെ,
ഇതുവരെ വായിച്ചതല്ലാം ഗള്‍ഫില്‍ ജീവിക്കുന്നവരുടെ കഷ്ടപാടുകളെ കുറിച്ചുള്ളവ ആയിരുന്നു. കഥയും കവിതയായും പലതും വായിച്ചു. പക്ഷെ വീണ്ടും വീണ്ടും ഗള്‍ഫിലേക്ക് കെട്ടുതാലി പണയം വെചുള്ള ഒഴുക്ക് നില്കുന്നില്ല. രണ്ടര മാസ്സത്തെ ഗള്‍ഫ്‌ ജീവിതത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഞാന്‍ ഇവിടെ എഴുതട്ടെ. എന്റെ പ്രിയ സുഹൃത്ത്‌ ഇതു E-mail വഴി ഗള്‍ഫില്‍ ഉള്ളവരും, ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും ആയ സുഹൃതുക്കല്ക്‌ അയക്കാം എന്ന് ഏറ്റു.
എന്റെ പേര് സതീശന്‍, ഞാനൊരു Mason ആണ് (മേസ്തരി പണി) കേരളത്തിന്റെ മധ്യഭാഗത്തുള്ള ഒരു ഗ്രാമത്തില്‍ ജീവിക്കുന്നു. പെട്ടന്ന് ഞാനും കേട്ടു ഒരു കുളിരും വാര്‍ത്ത. Saudi Arabia എന്ന രാജ്യത്തേക്ക് പല trade ലുള്ള പണിക്കാരെ വേണം. 8 മണിക്കൂര്‍ ജോലിക്ക് 800 റിയാലും പിന്നെ over time ആവിശ്യം പോലെ. ഏജന്റിന്റെ കഥാപ്രസംഗം പറയുംപോലെ ഒഴുക്കുള്ള വാചകത്തില്‍ ഞാനും വീണു. പിന്നെ ഒരു മരണപാച്ചില്‍ ആയിരുന്നു. 55,000 രൂപ agent നു കൊടുത്തു. പിന്നെ മെഡിക്കല്‍, Mumbai ക്കുള്ള യാത്രചിലവ് എന്ന് വേണ്ട 60, 000 രൂപ രണ്ടു ആഴ്ചകൊണ്ട് പൊട്ടി. അങ്ങനെ ഞാന്‍ ഉള്‍പടെ Electrician, plumper, Mason, Carpenter, Helper, തുടങ്ങിയ ആദ്യ ഗ്രൂപ്പ്‌ വിമാനത്തില്‍ കയറി. ഇതു പറന്നപ്പോള്‍ ആണ് മനസ്സിലയത്‌ വിചാരിച്ച പോലുള്ള സുഖം ഒന്നും ഇല്ലാന്ന്. ഇതിലും എത്രയോ സുകവാണ് നമ്മുടെ ഓട്ടോ റിക്ഷയില്‍ ഉള്ള യാത്ര. ഫോര്‍ ജനങ്ങളെ കാണാം. ഏതായാലും Dammam Air Portil രാവിലെ ഏതാണ്ട് 9 മണിക്ക് എത്തി. നമ്മുടെ നാടിലെ ചന്തയില്‍ കറങ്ങി തിരിയുന്ന പട്ടികളെ നമ്മള്‍ കാണുന്നതിലും താഴ്ന നിലവാരത്തിലുള്ള രീതിയില്‍ ആണ് വിമാനത്താവളത്തിലെ ജോലിക്കാര്‍ ഞങ്ങളോട് പെരുമാറിയത്. ഏതായാലും ഒരു വിധം വെളിയില്‍ ഇറങ്ങി ഞങ്ങളെ കൊണ്ടുപോകാന്‍ വന്ന വണ്ടിയില്‍ കയറി. വണ്ടി മുന്‍പോട്ടു പോയപ്പോള്‍ ഒരുമാതിരി ചൂട് കാറ്റ് മുഖത്തോടു അടിച്ചു കയറി. മലയാളി ആയ ഡ്രൈവര്‍ പറഞ്ഞു പുഴുക്കല്‍ തുടങ്ങിയെന്നു. പുഴുക്കലിന്റെ അര്‍ഥം മനസ്സിലയില്ലെങ്കിലും ഒന്ന് മനസ്സിലായി നമ്മുടെ നാടിലെ വിളയാത്ത വാഴ്കുല ഈ വണ്ടിയില്‍ വെച്ചാല്‍ മതി അര മണിക്കൂര്‍ കൊണ്ട് പഴുത്തു കിട്ടും. നമ്മുടെ ചൂളയില്‍ ഇത്രയും ചൂട് ഇല്ല.
ഏതായാലും ഒരു വിധം കമ്പനിയില്‍ എത്തി. ഒരു അറബി വന്നു എന്തക്കയോ പറഞ്ഞു (നമ്മുടെ നാട്ടിലെ ആടിനെ ചേര്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍ ആനാട് മുരുമുര്ക്കുന്നതു പോലെ) അറബിയില്‍ എഴുതിയ പേപരില്‍ തള്ള വിരല്‍ പതിപിച്ചു. ഞങ്ങളെ വാട എടുക്കുന്നു എന്ന് അറിയിക്കാന്‍ ആയിരിക്കും അറബി തലയില്‍ ഇടുന്ന തുണി എടുത്തു മൂക്ക് കെട്ടി. അല്പം കഴിഞ്ഞു ഒരു മലയാളി വന്നു ( Camp Boss) എന്നെയും കൊല്ലക്കാരന്‍ തോമസ്സിനെയും ഒരു മുറിയില്‍ ആക്കി. ഒരു ചെറിയ മുറിയില്‍ ആറു കട്ടില്‍ അതും രണ്ടു നിലയുള്ള കട്ടില്‍. ഞാനും തോമസ്സും ഓരോ കട്ടിലിന്റെ മുകളില്‍ സ്ഥാനം പിടിച്ചു. സഹമുറിയന്‍ മാരുടെ പല ഡെസിമല്‍ ഉള്ള സഹിക്കാന്‍ വയ്യാത്ത കൂര്‍ക്കം വലി കാരണം നേരം വെളുക്കാന്‍ ആയപ്പോഴാണ് ഉറക്കം വന്നത്. പലപല ശബ്തത്തില്‍ ഉള്ള അലാറം കേട്ട് ഞെട്ടി ഉണര്‍ന്നു. "എന്താ പണിക്കു പോകുന്നില്ലേ". ഒരു സഹമുറിയന്‍. "എവിടാ ചേട്ടാ കുളിമുറി" ഞാന്‍ ഭവ്യതോടെ ചോദിച്ചു. "എന്താ കല്യാണത്തിന് പോകുന്നോ കുളിച്ചിട്ടു". ഏതാണ്ട് 200 പേര്‍ക്ക് 8 കക്കൂസ് ആണ് ഉള്ളത്. എല്ലായിടത്തും Q. കൂടുതലും മലയാളി മുഖങ്ങള്‍ ആണ് കാണുന്നത്. ചിലര്‍ നമ്മളെ അടിക്കാന്‍ വരുന്ന പോലെ തുറിച്ചു നോക്കുന്നു. ആഹാരം വാങ്ങാനും കുറെ നേരം നിന്നു. നമ്മുടെ നാട്ടില്‍ നിരോധിച്ച കവറില്‍ ആണ് വാങ്ങുന്നത്. ആഹാരത്തിന്റെ വാട കേട്ട് എനിക്ക് ഓക്കാനം വരുന്നുണ്ടായിരുന്നു. തരുന്നത് വാങ്ങിക്കോണം, കുറ്റം പറഞ്ഞാല്‍ സാലറി കട്ടിങ്ങും ചിലപ്പോള്‍ അടിയും കിട്ടുവെന്നു പിന്നാണ് അറിഞ്ഞത്. ഏതായാലും എല്ലാം കഴിഞ്ഞു വന്നു വണ്ടിയില്‍ കയറി. പുതിയ കെട്ടിടം പണി നടക്കുന്നിടത്ത് വണ്ടി നിര്‍ത്തി. ഫൌണ്ടേഷന്‍ എടുക്കുന്നതെ ഉള്ളു. ഫോര്‍മാന്‍ എന്നാ ഒരാള്‍ വന്നു ഷവല്‍ തന്നിട്ട് കുഴി എടുക്കാന്‍ പറഞ്ഞു. വെയില്‍ മൂത്തു. ഏതാണ്ട് 48 Degree ചൂട്. നില്‍ക്കാനും ഇരിക്കാനും വയ്യ. അടുത്ത് നിന്ന ആള്‍ പറഞ്ഞു അറബി വരും വെറുതെ നില്‍ക്കുന്നത് കണ്ടാല്‍ ചിലപ്പോള്‍ അവന്‍ പിടിച്ചു തള്ളുകയും അടിക്കുകയും ചെയ്യും. എബ്രഹാം ലിങ്കണ്‍ അടിമ കച്ചവടം നിര്‍ത്തല്‍ ആക്കിയതല്ലേ. ഞാന്‍ ഓര്‍ത്തു. ഇതാണോ ഗള്‍ഫ്‌ ജീവിതം, ഇവരാണോ നാട്ടില്‍ വരുമ്പോള്‍ അത്തറും പൂശി കണ്ണാടിയും വെച്ച് നടക്കുന്നത്. കഷ്ടം. ഇവരാണോ ഗള്‍ഫുകാര്‍ എന്നാ പേരില്‍ ഉയര്‍ന്ന പഠിപ്പുള്ള പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നത്‌. എവിടെ നോക്കിയാലും മരുഭൂമി. അല്പം തണല്‍ എങ്ങും ഇല്ല. കത്തുന്ന സുര്യന്‍. ഭൂമി തിളച്ചു മറിയുന്ന ചൂട്. പൊടി കാരണം അടുത്ത് നില്‍ക്കുന്നവരെ പോലും കാണാന്‍ വയ്യാത്ത അവസ്ഥ.
ഒരു മാസ്സം കഴിഞു സാലറി കിട്ടിയപ്പോള്‍ ആണ് അറിഞ്ഞത് ശാപാട് കാശ് ഉള്പെടെയാണ് 800 റിയാല്‍. കിട്ടിയത് 600 റിയാല്‍. ഇതിന്റെ രണ്ടു ഇരട്ടി എന്റെ നാട്ടില്‍ എനിക്കും കിട്ടും. അതും രാവിലെ കുളിച്ചു ചന്ദനകുരിയും ഇട്ട് മൂന്ന് കുറ്റി പുട്ടും അതിന്റെ പഴവും കഴിച്ചു ആണ് നാട്ടില്‍ പണിക്കു പോകുന്നത്. ദാഹിക്കുമ്പോള്‍ എല്ലാം കരിഞ്ഞാലി വെള്ളം തരാന്‍ ആള്‍ക്കാര്‍. വയ്കിട്ടു പണിയും കഴിഞ്ഞു പുഴയില്‍ നീന്തി കുളിച്ചു നാല് പൊറാട്ടയും ഇറച്ചിയും കഴിച്ചു വീട്ടില്‍ വരുന്ന ഞാന്‍ പൊന്ന് ഇരിക്കുമ്പോള്‍ മുക്കുപണ്ടം തേടിപോയ വിഡ്ഢി ആണെന്ന് മനസ്സിലായി. കുറഞ്ഞത് രണ്ടായിരം റിയാല്‍ എങ്കിലും മാസ്സം കിട്ടാതെ ഈ നാ കൊള്ളാത്ത കാലാവസ്ഥയില്‍ തുടര്‍ന്നാല്‍ ജീവിതം മാത്രവല്ല ആരോഗ്യവും നശിക്കും ഒന്നാമത് ശെരിക്കു ഉറക്കം ഇല്ലതയും വെയിലും കൊണ്ട് ഞാന്‍ ചാവാറായി. ശമ്പളം കിട്ടിയ പകുതിയും എന്നെ വിട്ട ഏജന്റിനെ വിളിച്ചു തീര്‍ത്തു. അവസാനം കൂട്ടുകാര്‍ വഴി കൊട്ടേഷന്‍ സംഘത്തെ പിടിച്ചു. നാട്ടിലെ എന്നെ വിട്ട ട്രാവല്‍ അടിച്ചു തകര്‍ത്തു തീ ഇടാതിരിക്കാന്‍ 15 ദിവസ്സം സമയം കൊടുത്തു കൊട്ടഷന്‍ സംഗം. അങ്ങനെ ഏതായാലും ഞാന്‍ ജീവന് കൊണ്ട് നാട് പിടിച്ചു. 38, 000 രൂപ തിരികെ കിട്ടി. 5,000 രൂപ കൊട്ടഷന്‍ ഗ്രൂപ്പിന് കൊടുത്തു. ബാക്കി കാശിനു മൂന്ന് പശുവിനെ വാങ്ങി. നമ്മുടെ സുന്ദരമായ കാലാവസ്ഥയില്‍ ഉള്ള പണി. ദിവസ്സം 350 രൂപ കിട്ടും. അതായതു 25 ദിവസ്സം പണിക്കു പോയാല്‍ 8,750 രൂപ. 25 ലിറ്റര്‍ പാല്‍ ദിവസ്സവും. 25 x 20 = 500. ദിവസ്സം 500 രൂപയുടെ പാല്. 500 x 30 = 15,000 രൂപ മാസ്സം. പകുതി ചെലവ് കഴിച്ചാല്‍ 7500 രൂപ. സര്‍ക്കാര്‍ എപ്പോള്‍ ശ്കീര കര്‍ഷകര്‍ക്ക് പെന്‍ഷനും എര്പടുത്തി. മാസ്സം ഏതാണ്ട് 8, 000 രൂപയുടെ പാല്‍. ഞാനും ശ്യാമും അന്‍സാരിയും കൂടി പാട്ടത്തിനു എടുത്ത സ്ഥലത്ത് 2,000 വാഴ നാട്ടു. ഈ വരുന്ന ഓണത്തിന് വെട്ടാം. 2, 50,000 രൂപയാണ് വിറ്റുവരവ് കണക്കാക്കുന്നത്. വാഴയുടെ ഇടയില്‍ മരച്ചീനി 1200. 25,000 രൂപയുടെ മരച്ചീനി കിട്ടും. കൃഷി ഓഫീസര്‍ 2,500 വാഴകുട്ടി 4 രൂപ നിരക്കില്‍ ബുക്ക്‌ ചെയ്തു. പിന്നെ വാഴയുടെ ഇടയില്‍ ചേന, പാവല്‍, വെള്ളരി, പടവലങ്ങ എന്ന് വേണ്ട ഒരുവിധപെട്ട പച്ചക്കറികള്‍ എല്ലാം ഉണ്ട്. വാഴതോട്ടത്തിന്റെ ഇടയിലുള്ള കാവല്‍ പുരയില്‍ വെച്ചുള്ള പുഴമീന്‍ വറത്തതും കൂടിയുള്ള ചെത്ത്‌ കള്ള് കുടിയും ഇടക്കകിടെക്ക്. ഇതിനെല്ലാം ഉപരി ഈ വാഴത്തോട്ടത്തില്‍ കൂടി നടക്കുമ്പോള്‍ കിട്ടുന്ന സന്തോഷം, നാട്ടിലെ ഓണം, ഉത്സവം ഇവ ഈ ഭൂമിയില്‍ എവിടെ കിട്ടും. ഗള്‍ഫിലെ രണ്ടര മാസ്സം ഞാന്‍ എന്നോ ചെയ്ത പാപത്തിന്റെ ഫലം ആണെന്ന് കരുതി ഞാന്‍ ഓര്‍ക്കാരെ ഇല്ല. ഗള്‍ഫില്‍ കിട്ടുന്നതിന്റെ മൂന്ന് ഇരട്ടി ഇപ്പോള്‍ കിട്ടുന്നുണ്ട്‌. വേണ്ടത് മനസ്സ് മാത്രം.
മേല്‍ പറഞ്ഞ പേരുകളും സ്ഥലങ്ങളും കാര്യ അറിയിപ്പിന് വേണ്ടി മാത്രം ഉപയോഗിച്ചതാണ്
-- Regards, കടപ്പാട്‌ - ജിക് നല്ല തങ്കപെട്ട മോനാ

2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

നാവിനെ നിയത്രിക്കു‌ - ഒരു അനുബന്ധം മെയിലും


ഞാന്‍ ഇതു എല്ഴുതാതെ നോക്കി മനസ്സു പറയുന്നു . സംഭവം ഒരു മിസ്സ്കാല്‍ തിരിച്ചു വിളിച്ചതാണ് . വിളിച്ചപ്പോള്‍ അതൊരു പഴയ കോളജ് ഫ്രണ്ട് . ഒരു ഒറ്റ ചോദ്യം എവിടാ കൂവേ ഞാന്‍ വിചാരിച്ചല്ലോ നീ അങ്ങ് കര്‍ത്താവില്‍ എടുക്കാപെട്ടോ എന്ന് . അല്ലെങ്ങില്‍ ഈങ്ങനിയും ചോദിക്കാം - aliya ഞാന്‍ വിചാരിച്ചു നീ ചത്തു പോയ് എന്ന്നു . ചോദ്യം നേരിട്ടു അയ്യ്രിന്നു എങ്കില്‍ ആ മുക്ക് ഞാന്‍ ഇടിച്ചു പര്തിഎനേം. ഒന്നും ചോതി ചില്ലേലും കുഴപ്പം ഇല്ല വിദം സ്നേഹ അന്നെഷണം വേണ്ടേ എന്റെ പൊന്നു കൂട്ടുകാരാ.

അത് പറഞ്ങപ്പോള്‍ ആണ് മറ്റൊരു തമാശ ഓര്‍thathu emailum shoochicu ayakkanam . njan ennale oru ladyku oru joke mail ayachu . " I Love U and then some sapce "I also love V, W X, Z" . എനിക്ക് തോന്നുതു കഷി ആദ്യ പകുതി വരെ വായിച്ചുള്ളൂ എന്നാണ് . എന്ത്ആയാലും ആ ഇമെയില്‍ ഫ്രണ്ട് പിന്നേ എന്നിക്ക് മെയില് അയക്കുന്നത് നിര്ത്തി . എന്ത് ചെയ്യാന്‍ പാവം ഞാന്‍ enthu പിഴച്ചു . friend vicharichu kannum ennalum valanna randu pillarulla ee manushayan randu pillarum oru farthavum ulla enikku ayacha oru mail. ഗുണപാഠം - കിട്ടുന്ന മെയില് പകുതി വായിച്ചു ഡിലീറ്റ് ചയ്യര്ത്.

2009, സെപ്റ്റംബർ 22, ചൊവ്വാഴ്ച

ഡ്രിങ്ക് ബാര്‍


ഹ്ശ്സ്ധ്സ്ട്ത്

2009, സെപ്റ്റംബർ 15, ചൊവ്വാഴ്ച

Take Care of your Parents

Take care of your Parents.THEY BROUGHT US INTO THIS WORLD, GAVE US ALL THEY HAD AND MADE US WHAT WE ARE.
They are precious.
We should never allow the cares of the world to overshadow the things that are most important—serving God through serving people, especially the people in our own families. The Bible says, "Honor your father and mother"—which is the first commandment with a promise—"that it may go well with you and that you may enjoy long life on the earth" (Ephesians 6:2-3)
“Honor your father and your mother, so that you may live long in the land the Lord your God is giving you.” (Exodus 20:12) So not only live long, but notice it says, “In the land your God is giving you.” He is not talking about individuals, He is talking about society and when the family unit breaks down, the society breaks down.
There is a Chinese proverb that says, “When you have children, you understand what you owe your parents.”

നാവിനെ നിയത്രിക്കാന്‍ പഠിക്കൂ


2009, സെപ്റ്റംബർ 9, ബുധനാഴ്‌ച

പരതുഷണം പറയരുത്‌ കേള്‍ക്കരുത്‌ ഒരു മരുന്ന്







ഒന്നു ചിരി

മൂന്നു മലയാളി ദമ്പതികള് ഒരു ഹോട്ടലില് ഭക്ഷണം കഴിക്കുന്നു. ഒന്നാം ഭര്ത്താവ്: "ആ ഷുഗര് ഇങ്ങെടുത്തെ, പഞ്ചാരേ ..." രണ്ടാം ഭര്ത്താവ്: "ആ ലിവര് ഇങ്ങെടുത്തെ, എന്റെ കരളേ" ഇത് കേട്ട മൂന്നാം ദ്മ്പതിയിലെ ഭാര്യ: "കണ്ടില്ലേ മനുഷ്യാ, അവരുടെയൊക്കെ സ്നേഹം, ഭര്ത്താക്കന് മാരായാല് ഇങ്ങനെ വേണം. .." ഇത് കേട്ട മൂന്നാം ഭര്ത്താവ്. : "ആ ബീഫ് ഇങ്ങെടുത്തെ, പോത്തെ ...." കടപ്പാട് : ബോബനും മോളിയും

2009, സെപ്റ്റംബർ 8, ചൊവ്വാഴ്ച

2009, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

Rivers of Living water

കടപ്പാട്‌ . നെറ്റ്
Revelation 22:1-7 And He showed me a pure river of water of life, clear as crystal, proceeding out of the throne of God and of the Lamb. "THE WATER OF LIFE, BRINGS HEALING"
Revelation 22:1-7
"THE WATER OF LIFE, BRINGS THE HOPE OF SALVATION"
John 4:7-14
"THE WATER OF LIFE BRINGS THE BAPTIZER WITH THE HOLY GHOST AND FIRE"
I Corinthians 12:13 Acts 1:8
"THE WATER OF LIFE, BRINGS THE SOON COMING KING"
Revelation 22:17
"WHERE CAN WE GET THE WATER OF LIFE?"
Only our Messiah, Jesus Christ can give to us the Water of Life. Only He can save us from our sins and give us Salvation. Our soul's desire can never have satisfaction without the Living Water of Life. No matter what sins we have committed, He is faithful and just to forgive us all of our sins. The dead in Christ will rise up first. Then the people who are living their lives in the Water of Life Jesus, will be drawn up into the clouds with Him. "EVEN SO, COME QUICKLY LORD JESUS."

2009, സെപ്റ്റംബർ 5, ശനിയാഴ്‌ച

Closest Friends

"I surround myself with positive people
who support and empower me to
be more, do more and have more "
As You Wish
What's the one thing that sales reps,
corporate leaders, small business
owners, coaches and stay-at-home
Moms have in common?
It's simply this - your success in
your life, however you define it,
will be determined by the quality
of the people you hang around
with.
If you've got people in your life that
see life as hard, complain, are glued
to the negativity of TV news, critical of people with big goals and think rich people must be crooks, you're doomed.
These people are energy vampires
that will suck the life out of you until you're locked in mediocrity and hopelessness with them. If you have anyone like that, ease them out NOW!
If they happen to be family members
that you can't get rid of, then just don't go as often and don't stay as long.
Don't feel guilty about it, either. You
are entitled to control your life and
environment, and you must, if you
want to build your dream.
Successful people are very careful
who they let in their lives. Only positive, supportive, encouraging people need apply. You want a cheering section, not a bunch of success saboteurs.
A good team creates miracles!
Joe
PS - This is just one of the important
lessons that Hannah learns from her
personal genie in "As You Wish." You
will love this gem of a book!

2009, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

ആത്മീയ മത്സരം

ആത്മീയ മത്സരം കു‌ടി വരുന്ന ഈ കാലത്ത്ഈ ഉള്ളവന് തോന്നുന്നത് ഇവിടെ കുറിക്കുന്നു . എന്തായാലും ഈ ഗ്രൂപ്പ് കളി ഒന്നും ദൈവത്തിന്റെ ആഗ്രഹപ്രകാരം അല്ല . നമ്മള്‍ എപപ്രകാരം ജീവിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നതില്‍ നിന്നും നമ്മള്‍ പലപ്പോല്ലും തെറ്റിപോകുന്നെന്ക്കിലും ദൈവം നമുക്കു വീണ്ടും വീണ്ടും അവത്സരങ്ങ്ങള്‍ തരുന്നു .
ഈ ആത്മീയ മത്സരങ്ങള്‍ എല്ലാം ഉണ്ടാക്കുന്നത് സാത്താന്റെ മറ്റു രൂപങ്ങ്ങള്‍ അയ അസ്സുയ , അധികാര മനോഭാവം , മുക്കിയാസനം സ്ഥാനമാനങ്ങള്‍ , ധനത്തോടുള്ള ആര്‍ത്തി എന്നിവകൊണ്ടാണ് . ഇതുകൂടാതെ മറ്റുള്ളവവെരെ നിശിതമയി കുറ്റം പറയുക , കുത്തി തിരിപ്പ് ഉണ്ടാക്കുക , സംശയ രോഗം എന്നിവയെല്ലാം ഈ കൂട്ടരില്‍ കാണാം.
ഈ സാത്താന്‍ നമ്മളെ ഉടുമ്പ് അടക്കം പിടിച്ചാല്‍ പിന്നേ ഒന്നു വിട്ടുപോകാന്‍ കുറച്ചു പ്രയസാം ആണേ . നമ്മുടെ ബുദ്ധി സക്തികള്‍ മുഴുവന്‍ കലക്കി കളയും.
അതുകൊണ്ട് ഈ ആത്മീയ മത്സരം ത്തിനു ഒക്കെ പോകുന്നതിനു മുന്‍പെ ദൈവത്തോടെ ഒന്നു അനുവാതം വാങ്ങ്ങുക.

2009, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

Ranny petta


ഈ ഉള്ളവന്‍ ജൂലൈ മാസം റാന്നി ഒന്നു വിസിറ്റ് ചെയ്തു കേട്ടോ എന്ത് പറയാന്‍ പേട്ട പഴയത് പോലെ തന്നെ. കുറച്ചു പടം ചേര്ക്കുന്നു

sesham purakale

എന്റെ നമസ്കാരം

ഞാന്‍ ഒരു പുതിയ മേമ്മ്ബെര്‍ ആണ്. സമയം കിട്ടുന്നത് അനുസരിച്ച് വല്ലതും കുത്തികുരിക്കാം എന്ന് വിചാരിക്കുന്നു. നിങ്ങളുടെ സഹകരണം പ്രതിഷിക്കുന്നു. എന്ന് സ്വതം രണ്ന്യാന്‍